സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള നാടകം കണ്ട് കേരളത്തിലെ ജനങ്ങള്‍ ചിരിക്കുകയാണ്. തമ്മില്‍ കണ്ടാല്‍ മിണ്ടാതിരിക്കാന്‍ ഗവര്‍ണറും മുഖ്യന്ത്രിയും എല്‍കെജി കുട്ടികളാണോ? മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെഎസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസിനെയും ക്രിമിനലുകളെയും ഉപയോഗിച്ച് ആക്രമിക്കുന്നു
ഗവര്‍ണക്കെതിരെയുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ പോസ്റ്ററുകള്‍ പോലീസിനെ കൊണ്ട് അഴിപ്പിക്കുക. തുടര്‍ന്ന് സുരക്ഷ ആവശ്യമില്ലെന്ന് പറഞ്ഞ് കോഴിക്കോട് മിഠായിത്തെരുവില്‍ പോയതൊക്കെ പ്രോട്ടോകോള്‍ ലംഘനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.
ഗവര്‍ണര്‍മാര്‍ക്ക് സ്വന്തമായി ഒന്നും ചെയ്യാനില്ലെന്നും അതേസമയം അവര്‍ക്ക് ചില കടമകളുണ്ടെന്നും ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഡോ. ബിആര്‍ അംബേദ്കര്‍ പറയുന്നുണ്ട്. ആ കടമയാണോ ചില ഗവര്‍ണര്‍മാര്‍ നിറവേറ്റുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്.
'എനിക്കെതിരെയുണ്ടായ ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുളളതായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നത്. കണ്ണൂരിലും സമാന സംഭവമുണ്ടായി. ചെരിപ്പെറിഞ്ഞതിന് വധശ്രമത്തിനാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ പ്രസംഗമാണ് വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ടത്
കഴിഞ്ഞ ദിവസം ഗവർണർ പിടിച്ചുവെച്ച 8 ബില്ലുകളിൽ ഒരെണ്ണം മാത്രം പാസാക്കുകയും 7 ബില്ല് രാഷ്ടപതിക്ക് അയക്കുകയും ചെയ്തു. എന്നാൽ ചട്ടങ്ങൾ പ്രകാരമല്ല ഗവർണർ രാഷ്ടപതിക്ക് ബില്ലുകൾ അയച്ചതെന്ന് കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കെ. കെ. വേണുഗോപാല്‍ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപെടുത്തി.
ഒന്നോ രണ്ടോ ചാനലുകളെ തെരഞ്ഞുപിടിച്ച് വിലക്കുന്നത് ജനാധിപത്യത്തോട് ചെയ്യുന്ന കടുംകയ്യാണ്. ഗവര്‍ണര്‍ ആവശ്യപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് വാര്‍ത്താസമ്മേളനത്തിനെത്തിയത്. വലിയ ജനാധിപത്യ നിഷേധമാണ് ഗവര്‍ണറുടെ നടപടി. ആ നിഷേധത്തോട് പ്രതികരിക്കുകയാണ് മറ്റ് മാധ്യമങ്ങള്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്
മാധ്യമങ്ങളെ വളരെ പ്രാധാന്യത്തോടെയാണ് ഞാന്‍ കാണുന്നത്. ഞാന്‍ എപ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കാറുണ്ട്. എന്നാല്‍ കേഡര്‍ പാര്‍ട്ടി അംഗങ്ങളായ മാധ്യമങ്ങളോട് സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല
ചില റിപ്പോര്‍ട്ടുകളില്‍ ആരോപിക്കുന്നതുപോലെ ഒരു ചാനലിനെയും രാജ് ഭവന്‍ പ്രസ് മീറ്റില്‍നിന്ന് വിലക്കിയിട്ടില്ല. ഒക്ടോബര്‍ 24-ന് അഭിമുഖത്തിന് അഭ്യര്‍ത്ഥിച്ച മാധ്യമപ്രവര്‍ത്തകരെ സമയക്കുറവുളളതിനാല്‍ ഒരുമിച്ച് ക്ഷണിക്കുകയായിരുന്നു
അതേസമയം, ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്ന തര്‍ക്കം നാടകമാണ് എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. 'സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ അതുപോലെ ചെയ്താല്‍ ഗവര്‍ണര്‍ നല്ല വ്യക്തിയും സര്‍ക്കാര്‍ പറയുന്ന നിയമവിരുദ്ധമായ കാര്യം ഗവര്‍ണര്‍ ചെയ്യാതിരിക്കുകയും ചെയ്താല്‍ അദ്ദേഹം ബിജെപി ആര്‍ എ
ഗവര്‍ണര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതും ബെന്‍സ് കാറാണ്. അതിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. ഇപ്പോഴത്തെ കാര്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടി. വി വി ഐ പി പ്രോട്ടോക്കോള്‍ പ്രകാരം ഒരു ലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റാം
കിഴക്കമ്പലത്ത് ട്വന്റി 20 പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം മൃഗീയമാണെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തിന്റെ മനസാക്ഷിയെ ലജ്ജിപ്പിച്ച സംഭവമാണ് ദീപുവിന്റെ കൊലപാതകമെന്നും ഭരണകക്ഷി എം എല്‍ എക്കെതിരെ സമരം ചെയ്യാന്‍ പോലും സാധിക്കില്ലെന്ന അവസ്ഥയായിരിക്കുകയാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ യൂണിവേഴ്സിറ്റി വി സി നിയമനം, ലോകായുക്താ ഓര്‍ഡിനന്‍സ്, തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. ലോകായുക്ത ഭേദഗതി രാഷ്ട്രപതിക്ക് അയക്കണമെന്നാണ് പ്രതിപക്ഷം ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടത്
എല്ലാവര്‍ക്കും വീടും ഭൂമിയും ഉറപ്പുവരുത്തും. സാമ്പത്തിക വളര്‍ച്ച ലക്‌ഷ്യംവെച്ച് പുതിയ പദ്ധതികള്‍ കൊണ്ടുവരും. കേരളത്തിലേക്ക് പുതിയ നിക്ഷേപകരെ ആകര്‍ഷിക്കും. പച്ചക്കറി ഉദ്പാദനം വര്‍ധിപ്പിക്കാന്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി കൃഷിശ്രീ യൂണിറ്റുകളും ഫാര്‍മര്‍ പ്രോഡൃൂസര്‍ യൂണിറ്റുകളും ആരംഭിക്കും-
ഇല്ലാത്ത അധികാരമുപയോഗിച്ച് മന്ത്രി നല്‍കിയത് ശുപാര്‍ശ പട്ടികയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ആര്‍ ബിന്ദു നടത്തിയത് ചട്ടലംഘനമാണെന്നും മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇ- നിയമസഭാ പദ്ധതിയിലും ലോക്സ് കേരളാ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറുകളിലും ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി പരിപാടിയിലും സ്പീക്കര്‍ പി. ശ്രീരാമാക്രിഷ്ണന്‍ കോടികള്‍ ചട്ട വിരുദ്ധമായി ചിലവഴിച്ചിട്ടുണ്ട്. ഇതേ കുറിച്ചെല്ലാം സമഗ്ര അന്വേഷണം വേണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുന്നത്